Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ പ്രതിക്ക് മരണം...

പോക്സോ പ്രതിക്ക് മരണം വരെ കഠിന തടവും 1.95 ലക്ഷം പിഴയും ശിക്ഷ

text_fields
bookmark_border
പോക്സോ പ്രതിക്ക് മരണം വരെ കഠിന തടവും 1.95 ലക്ഷം പിഴയും ശിക്ഷ
cancel

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ ബന്ധുവിന് മരണം വരെ കഠിന തടവും 1.95 ലക്ഷം രൂപ പിഴയും ശിക്ഷ.

ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയോടൊപ്പം താമസിക്കുന്ന പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത മധ്യവയസ്കന് നാലു വകുപ്പുകളിലായി തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 2016ൽ ആണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്. 2016 ഏപ്രിൽ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവർത്തിച്ചു.

തുടർന്ന് പെൺകുട്ടിയുടെ അമ്മ ശ്രീകണ്ഠപുരം സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ എസ്.ഐ പി.ബി. സജീവ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ പി.കെ. സുധാകരനും സി.എ. അബ്ദുൽ റഹീമുമാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ വി.വി. ലതീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - POCSO accused sentenced to imprisonment till death
Next Story