Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലിെൻറ...

രാഹുലിെൻറ പത്രികസമർപ്പണം ഇന്ന്

text_fields
bookmark_border
rahul-gandh
cancel

കൽപറ്റ: രാജ്യം ഉറ്റുനോക്കുന്ന യുവനേതാവ് വയനാടിെൻറ ജനപ്രതിനിധിയാവാനൊരുങ്ങ ി ചുരം കയറിയെത്തുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ രാജ്യത്ത ിെൻറ ശ്രദ്ധ മുഴുവൻ ആവാഹിച്ചുകഴിഞ്ഞ വയനാട് പാർലമെൻറ് മണ്ഡലത്തിൽ അേദ്ദഹം വ്യാ ഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും.

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും അണിനിരക്കുന്ന റോഡ് ഷോയുമായി മണ്ഡലത്തിൽ ആവേശത്തിരയിളക്കത്തിനൊരുങ്ങുന്ന യു.ഡി.എഫ്, കൽപറ്റയുടെ ചരിത്രത്തിലെ വൻ ജനസംഗമങ്ങളിലൊന്നിനാണ് വ്യാഴാഴ്ച അരങ്ങൊരുക്കുന്നത്. ഇതിനു മുന്നോടിയായി നഗരം മുഴുവൻ വൻ സുരക്ഷാവലയം തീർത്തുകഴിഞ്ഞു.

രാവിലെ കോഴിക്കോട്ടുനിന്ന് ഹെലികോപ്ടർ മാർഗം വയനാട്ടിലേക്കു തിരിക്കുന്ന രാഹുൽ 9.45ഓടെ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് കൽപറ്റ നഗരത്തിലൂടെ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തി കലക്ടറേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിക്കും.

നാലു പേർക്കു മാത്രമാണ് രാഹുലിനോടൊപ്പം കലക്ടറുടെ ചേംബറിലേക്ക് കയറാൻ അനുമതിയുള്ളത്. യു.ഡി.എഫ് പ്രവർത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശമാക്കാനുള്ള ഒരുക്കങ്ങളാണ് നേതൃത്വം നടത്തിയിരിക്കുന്നത്. പഴുതടച്ച സുരക്ഷ കണക്കിലെടുത്ത് റോഡിനിരുവശവും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnominationmalayalam newskerala election newsLok Sabha Electon 2019Rahul Gandhi
News Summary - Rahul Submit Nomination -Kerala News
Next Story