Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരൺജിത് ശ്രീനിവാസൻ...

രൺജിത് ശ്രീനിവാസൻ വധം: വിധി ഇന്ന്

text_fields
bookmark_border
രൺജിത് ശ്രീനിവാസൻ വധം: വിധി ഇന്ന്
cancel

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ശനിയാഴ്ച രാവിലെ 11ന് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവി വിധി പറയും.

2021 ഡിസംബർ 19ന് രാവിലെ ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരാണ് കേസിലെ പ്രതികൾ. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൊല്ലപ്പെട്ടതിനെത്തുടർന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ കൊല ചെയ്യപ്പെടേണ്ടവരുടെ പട്ടിക ഉണ്ടാക്കിയ സംഘം രൺജിത് ശ്രീനിവാസനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഡിസംബർ 18ന് രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രൺജിത്തിനെ കൊന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurderRanjith Srinivasan murderKerala News
News Summary - Ranjith Srinivasan murder- Verdict on saturday
Next Story