Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുവളപ്പിൽ...

വീട്ടുവളപ്പിൽ കെട്ടിയ കാളയെ  കടുവ കൊന്നുതിന്നു

text_fields
bookmark_border
tiger
cancel

അഗളി: അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിൽ  കടുവ കൃഷിയിടത്തിൽ ഇറങ്ങി കർഷകെൻറ വീട്ടുവളപ്പിൽ കെട്ടിയിരുന്ന കാളയെ വക വരുത്തി. കുറവൻപാടി കിഴക്കമ്പലം ജോൺ മാത്യുവിെൻറ മൂന്ന് വയസ്സുള്ള 200 കിലോയോളം തൂക്കംവരുന്ന കാളയെയാണ് വെള്ളിയാഴ്ച രാത്രി കടുവ പിടിച്ചത്. സൈലൻറ് വാലി വനമേഖലയിൽ നിന്നും ഇറങ്ങിയ കടുവയാണ് ജനവാസകേന്ദ്രത്തിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞവർഷം ഇവിടെ വളർത്ത് മൃഗങ്ങൾക്കെതിരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. 

എന്നാൽ കടുവയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യമായാണ്. സംഭവത്തെ തുടർന്ന് ഉയർന്ന വനംവകുപ്പ്  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാട് തിരിച്ചറിഞ്ഞു. കാളയുടെ പിന്നിലാണ് കടിയേറ്റത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertigerkerala newskerala newstiger attacktiger attackmalayalam newsmalayalam news
News Summary - Tiger attack-Kerala news
Next Story