Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീകൾക്കുനേരെ...

കന്യാസ്ത്രീകൾക്കുനേരെ അതിക്രമം; നടപടി ആവശ്യപ്പെട്ട് കാത്തലിക് യൂനിയൻ

text_fields
bookmark_border
nuns
cancel

ന്യൂഡൽഹി: മലയാളി അടക്കമുള്ള കന്യാസ്ത്രീകളോട് അതിക്രമം കാണിച്ച എ.ബി.വി.പി പ്രവർത്തകർക്കും െറയിൽവേ പൊലീസിനും എതിരെ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ കാത്തലിക് യൂനിയൻ (എ.ഐ.സി.യു) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും  കത്തെഴുതി. സ്വന്തമായി പ്രതിരോധിക്കാൻ കഴിയാത്ത മനുഷ്യരെ ഭീകരവത്കരിക്കുന്നവർക്ക് സ്വൈര്യവിഹാരത്തിന് അനുമതി നൽകരുെതന്ന് എ.ഐ.സി.യു ദേശീയ പ്രസിഡൻറ് ലാൻസി ഡി. കൻഹയും വക്താവ് ജോൺ ദയാലും കത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മാത്രമല്ല, അമിത് ഷാക്ക് പിറെകവന്ന െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ അത്തരമൊരു അതിക്രമം നടന്നിട്ടേ ഇല്ലെന്ന് പറഞ്ഞ് അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actionnunsViolenceCatholic Union
News Summary - Violence against nuns Catholic Union demanding action
Next Story