Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡോ. സിദ്ദീഖ്...

ഡോ. സിദ്ദീഖ് അഹമ്മദ്; സാമൂഹിക പുരോഗതി കാംക്ഷിച്ച വ്യവസായി

text_fields
bookmark_border
dr siddique ahmed
cancel
camera_alt

ഡോ. സിദ്ദീഖ് അഹമ്മദ്

സൗദി അറേബ്യ കേന്ദ്രമാക്കി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ കച്ചവട സാമ്രാജ്യം കെട്ടിപ്പടുത്ത പ്രതിഭയാണ് ഡോ. സിദ്ദീഖ് അഹമ്മദ്. 16 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന 40ൽ അധികം കമ്പനികളാണ് അദ്ദേഹത്തിെൻറ സാമ്രാജ്യം. കേവലം കച്ചവടം എന്നതിലുപരി സാമൂഹിക പ്രതിബദ്ധത കൂടി ഉൾപ്പെടുന്ന മേഖലകളിൽ മുതലിറക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിെൻറ ഏറ്റവും വലിയ പ്രത്യേകത.

തെൻറ മേഖലകൾ തനിക്ക് ഗുണകരമാകുന്നതിനൊപ്പം സമൂഹത്തിെൻറ പുരോഗമനപരമായ മാറ്റങ്ങൾക്കും ഉപയുക്തമാക്കണം എന്ന അദ്ദേഹത്തിെൻറ ചിന്തയുടെ പ്രതിഫലനമായിരുന്നു രാജ്യം മുഴുവൻ അതിപ്രധാന മാറ്റത്തിന് വഴിയൊരുക്കിയ ഇ-ടോയ്ലറ്റ് സംവിധാനങ്ങൾ. ശുചിത്വമുള്ള സമൂഹിക ചുറ്റുപാടുകളുടെ നിർമിതിയായിരുന്നു ഇതിെൻറ സാങ്കേതികത്വം വികസിപ്പിച്ച് പ്രചരിപ്പിക്കുേമ്പാൾ അദ്ദേഹത്തിെൻറ മുന്നിലുള്ള ലക്ഷ്യം. ഇത് രാജ്യം തിരിച്ചറിഞ്ഞതിനുള്ള അംഗീകാരമായാണ് 2015ൽ നടന്ന സഫൈഗരി ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ടായ്ലറ്റ് ടൈറ്റൻ അവാർഡ് സമ്മാനിച്ചത്. അത്തരമൊരു ഇടപെടലായിരുന്നു അദ്ദേഹത്തിെൻറ മാതൃദേശമായ പാലക്കാട് നടത്തിയത്.

വേനൽക്കാലത്ത് കടുത്ത വരൾച്ചയിലും കഠിനതാപത്തിലും ഉരുകിയ ഒരുപ്രദേശത്തിന് സാന്ത്വനമായി അദ്ദേഹം ക്രിയാത്മകമായി ഇടപെട്ടു. നൂറുകണക്കിന് കുളങ്ങളും കിണറുകളും വൃത്തിയാക്കി ജല ഉറവകളെ വീണ്ടെടുത്തും ആയിരക്കണക്കിന് മരങ്ങൾ വെച്ചുപിടിപ്പിച്ചും അദ്ദേഹം അതിന് ഒരുപരിധി വരെ പരിഹാരം തീർത്തു.

സൗദി അറേബ്യ പ്രവാസികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവിൽ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച സ്വപ്ന സാഫല്യം പദ്ധതി സൗദി പ്രവാസ ചരിത്രത്തിലെ അതിപ്രധാന ഏടാണ്. അദ്ദേഹത്തിെൻറ കച്ചവട മേഖലകളെല്ലാം ഇത്തരത്തിൽ സാമൂഹിക നന്മകളെകൂടി കൂട്ടിയിണക്കുന്നതാണ്. കായിക മേഖലകളിൽ അദ്ദേഹത്തിെൻറ ഇടപെടലുകൾ ഒരുപാട് പ്രതിഭകൾക്ക് കരുത്തായി മാറി. ഫുട്ബാളിൽ കേരളത്തിന് പുതിയ വസന്തം സമ്മാനിക്കാനും അദ്ദേഹത്തിെൻറ ഇടപെൽ കൊണ്ട് സാധിച്ചു. അദ്ദേഹത്തിെൻറ കഴിവും പ്രാപ്തിയും തിരിച്ചറിഞ്ഞ് വിവിധ മേഖലകളിൽനിന്ന് ലഭിച്ച അംഗീകാരങ്ങൾക്ക് പുറമെ നിരവധി പദവികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ് മെംബർ, സൗദിയിൽ 10 നിക്ഷേപക ലൈസൻസുള്ള മലയാളി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇന്ത്യ, അറബ് കൗൻസിൽ കോചെയർ, സൗദി ഇന്ത്യ ബിസിനസ് നെറ്റ്വർക്കിെൻറ കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറ്, ലയൺസ് ക്ലബ് ഇൻറർനാഷനലിെൻറ ലൈഫ് ൈടം മെംബർ തുടങ്ങി അനവധി നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിയിലെ പ്രീമിയൻ െറസിഡൻറ് എന്ന അംഗീകാരവും അദ്ദേഹത്തിനുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#dr siddique ahmed
Next Story