Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹജ്ജ്...

ഹജ്ജ് കർമത്തിനിടെ മരണപ്പെട്ടവരിൽ മൂന്ന് കർണാടക സ്വദേശികളും

text_fields
bookmark_border
makkah
cancel
camera_alt

മക്കയിൽ മരണമടഞ്ഞ ചിത്രദുർഗ സ്വദേശിനി റുക്സാന കൗസർ

ബംഗളൂരു: മക്കയിൽ പരിശുദ്ധ ഹജ്ജ് കർമത്തിനിടെ മരണപ്പെട്ട നൂറുകണക്കിന് ഹാജിമാർക്കിടയിൽ കർണാടക സ്വദേശികളും. ബംഗ.ളൂരു ആർ.ടി നഗർ സ്വദേശി കൗസർ റുക്സാന (69), ഫ്രേസർ ടൗൺ സ്വദേശി അബ്ദുൽ അൻസാരി (54), ചിത്രദുർഗ മന്ദക്കി ബട്ടി ഏരിയ സ്വദേശിയും റിട്ടയേഡ് അധ്യാപികയുമായ റുക്സാന കൗസർ (63) എന്നിവരാണ് മരിച്ചത്. മിനാ താഴ്വരയിൽ പ്രതീകാത്മകമായി പിശാചിനെ കല്ലെറിയുന്ന ചടങ്ങിനിടെയാണ് കടുത്ത ചൂടിനെ തുടർന്ന് നൂറുകണക്കിന് ഹാജിമാർ മരണപ്പെട്ടതെന്ന് കർണാടക സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസർ എസ്. സർഫറാസ് ഖാൻ പറഞ്ഞു. മയ്യിത്തുകൾ മക്കയിൽതന്നെ ഖബറടക്കിയതായും മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ഹജ്ജ് പൂർത്തിയാക്കി ജൂൺ 22ന് മടങ്ങാനിരുന്നവരായിരുന്നു ഇവർ. ഇത്തവണ കർണാടക സർക്കാറിലേക്ക് 13,500 അപേക്ഷകളാണ് ഹജ്ജിനായി ലഭിച്ചത്. ഇതിൽ 10,300 പേർ ഹജ്ജിനായി യാത്ര തിരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnatakahajj
News Summary - Among those who died during Hajj, three were natives of Karnataka.
Next Story