Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെട്രോ സ്റ്റേഷനിൽ...

മെട്രോ സ്റ്റേഷനിൽ തങ്ങിയാൽ പിഴ വീഴും

text_fields
bookmark_border
മെട്രോ സ്റ്റേഷനിൽ തങ്ങിയാൽ പിഴ വീഴും
cancel

ബംഗളൂരു: മെട്രോ സ്റ്റേഷനിൽ 20 മിനിറ്റിലധികം ചെലവഴിച്ചവർക്ക് ബംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ നടപടിയിൽ ഞെട്ടലുമായി യാത്രക്കാർ. കഴിഞ്ഞ ദിവസം മഴ കാരണം 25 മിനിറ്റ് സ്റ്റേഷനിൽ നിന്ന യാത്രക്കാരന് 50 രൂപയാണ് ബി.എം.ആർ.സി.എൽ പിഴയിട്ടത്.

മഴ കുറഞ്ഞപ്പോൾ സ്റ്റേഷനിൽനിന്നും പുറത്തിറങ്ങാനായി വിജയനഗർ മെട്രോ സ്റ്റേഷനിലെ എക്സിറ്റ് പോയന്റിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചപ്പോഴാണ് 50 രൂപ അധികമായി കാർഡിൽനിന്നും പോയതായി യാത്രക്കാരൻ ശ്രദ്ധിക്കുന്നത്.

അധികൃതരോട് അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു നിയമമുള്ളതറിയുന്നത്. എന്നാൽ ഈ നിയമം മെട്രോയുടെ പ്രവർത്തനം തുടങ്ങിയതുമുതൽ ഉള്ളതാണെന്ന് നമ്മ മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. ജനത്തിരക്ക് കുറക്കാനാണ് ഇത്തരമൊരു നിയമമെന്നും ഇതിനെക്കുറച്ചുള്ള വിവരങ്ങൾ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FineMetro Station
News Summary - Fine-Metro-Station
Next Story