Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോടതി മുറ്റത്ത്...

കോടതി മുറ്റത്ത് പാകിസ്താൻ സിന്ദാബാദ് വിളിച്ച ഗുണ്ടയെ ആൾക്കൂട്ടം മർദിച്ചു

text_fields
bookmark_border

ബംഗളൂരു: ബെളഗാവിയിൽ ബുധനാഴ്ച ജില്ല കോടതി മുറ്റത്ത് പാകിസ്താൻ സിന്ദാബാദ് വിളിച്ച ഗുണ്ടാതലവനെ ആൾക്കൂട്ടം വളഞ്ഞിട്ട് തല്ലി. ദക്ഷിണ കന്നട സ്വദേശിയായ ജയേഷ് പൂജാരിക്കാണ് (49) മർദനമേറ്റത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരിയുടെ നാഗ്പുർ ഓഫിസ് ബോംബിട്ട് തകർക്കുമെന്ന മുന്നറിയിപ്പ്, ഉന്നത പൊലീസ് ഓഫിസർ അലോക് കുമാറിന് വധഭീഷണി എന്നീ കേസുകളിൽ പ്രതിയായ ഗുണ്ടയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു.

പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതോടെ അഭിഭാഷകർ ഉൾപ്പെടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. അകമ്പടി പൊലീസ് ഏറെ പണിപ്പെട്ടാണ് ജയേഷിനെ രക്ഷപ്പെടുത്തിയത്. നേരത്തെ മംഗളൂരു ജില്ല ജയിലിൽ കഴിഞ്ഞ ഗുണ്ടയെ ഈയിടെയാണ് ബെളഗാവി ഹിന്ദളഗ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanGoonBanglore News
News Summary - Goon called Pakistan Zindabad beaten up
Next Story