Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടകയിൽ...

കർണാടകയിൽ ലഭിച്ചത് അധിക മഴ

text_fields
bookmark_border
കർണാടകയിൽ ലഭിച്ചത് അധിക മഴ
cancel

ബംഗളൂരു : ഈവർഷം മൺസൂൺ സീസണിൽ ജൂൺ ഒന്നു മുതൽ ഈമാസം 20 വരെ സംസ്ഥാനത്ത് 464 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 373 മില്ലിമീറ്റർ മഴയാണ്. 24 ശതമാനം അധികമാണ് ഇത്തവണ മഴ.

തീരദേശ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ശരാശരി 743 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1230 മില്ലിമീറ്റർ മഴയാണ്. 65 ശതമാനം അധികമാണ് മഴ. മലയോര ജില്ലകളിൽ ശരാശരി 389 മില്ലിമീറ്റർ മഴ ലഭിക്കുന്ന സ്ഥാനത്ത് ഈ വർഷം ലഭിച്ചത് 590 മില്ലിമീറ്റർ മഴയാണ്.

52 ശതമാനമാണ് വർധനവ്. കഴിഞ്ഞ ദിവസം കപില നദി കരകവിഞ്ഞതിനെത്തുടർന്ന് മൈസൂരു-നഞ്ചൻകോട് ദേശീയപാതയിൽ വെള്ളം കയറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaExcess Rainfall
News Summary - Karnataka received excess rain
Next Story