Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡോക്ടറെ ബലാത്സംഗം...

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം:ഐ.എം.എ പ്രതിഷേധം; ഒ.പി ബഹിഷ്കരിച്ചു

text_fields
bookmark_border
Kolkata Doctor Rape Case
cancel
camera_alt

ഡോക്ടർക്കുനേരെയുണ്ടായ അതിക്രമത്തിനെതിരെ രാജ്യവ്യാപകമായി ഐ.എം.എ സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽനിന്ന്

ബംഗളൂരു: കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ഡോക്ടർമാർ ശനിയാഴ്ച ഒ.പി വിഭാഗം ബഹിഷ്കരിച്ചു. ശനിയാഴ്ച രാവിലെ ആറു മുതൽ തുടങ്ങിയ ഒ.പി ബഹിഷ്‍കരണം ഞായറാഴ്ച രാവിലെ ആറുവരെ തുടരും. ഐ.എം.എ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത പ്രതിഷേധ ഭാഗമാണ് സമരം.

വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തിയ ഡോക്ടർമാർ ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിവേദനം നൽകിയതായി ഐ.എം.എ കർണാടക പ്രസിഡന്റ് ഡോ. എൻ. ശ്രീനിവാസ പറഞ്ഞു. നിംഹാൻസ് ആശുപത്രി, ബാംഗ്ലുർ മെഡിക്കൽ കോളജ്, വൈറ്റ്ഫീൽഡിലെ കിൻഡർ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരും ഹെൽത്ത് കെയർ ജീവനക്കാരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Doctor Rape Case
News Summary - Kolkata Doctor Rape Case
Next Story