Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമണ്ണിടിച്ചിൽ;...

മണ്ണിടിച്ചിൽ; ഷിരദി ചുരത്തിൽ ഗതാഗതം തിരിച്ചുവിട്ടു

text_fields
bookmark_border
മണ്ണിടിച്ചിൽ; ഷിരദി ചുരത്തിൽ ഗതാഗതം തിരിച്ചുവിട്ടു
cancel

ബംഗളൂരു: ബംഗളൂരു- മംഗളൂരു ദേശീയപാത 75ൽ ഷിരദി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞതായി ഹാസൻ ജില്ല കമീഷണർ സി. സത്യഭാമ അറിയിച്ചു. വ്യാഴാഴ്ച പുലർച്ച 2.30 ഓടെ ദൊഡ്ഡതപ്പലു മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് പൊലീസ് ബാരിക്കേഡ് തീർത്ത് ഗതാഗതം നിയന്ത്രിച്ചു. കൂടുതൽ അപകട സാധ്യത നിലനിൽക്കുന്നതിനാൽ രാവിലെ മുതൽ ഈ പാതയിൽ ഗതാഗതം പൂർണമായും നിരോധിച്ചു. വർഷകാലത്തിന് മുന്നോടിയായി ഭാരവാഹനങ്ങൾക്ക് നേരത്തേ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. സകലേഷ്പൂർ, മൈസൂരു, ബംഗളൂരു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ചർമാടി ചുരം വഴി യാത്ര ചെയ്യണമെന്ന് ഹാസൻ ജില്ല കമീഷണർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideBengaluru News
News Summary - Landslide
Next Story