Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനിപ: കേരള...

നിപ: കേരള അതിർത്തിയിൽ പരിശോധന ശക്തം

text_fields
bookmark_border
നിപ: കേരള അതിർത്തിയിൽ പരിശോധന ശക്തം
cancel

മംഗളൂരു: നിപ പ്രതിരോധത്തിന്റെ ഭാഗമായി ദക്ഷിണ കന്നട ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന തലപ്പാടി ഉൾപ്പെടെ മംഗളൂരു, സുള്ള്യ, പുത്തൂർ, ബണ്ട്വാൾ താലൂക്കുകളിലെ 11 ചെക്പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി. ഡോക്ടർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

ശനിയാഴ്ച തലപ്പാടി ചെക്പോസ്റ്റിൽ കോഴിക്കോട്, വടകര എന്നിവിടങ്ങളിൽനിന്നുള്ള 70 വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിച്ചതായി ജില്ല ആരോഗ്യ-കുടുംബ ക്ഷേമ ഓഫിസർ ഡോ. സുദർശൻ പറഞ്ഞു. അതിർത്തികളിലെ പരിശോധനകളിൽ ഇതുവരെ ആർക്കും പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ശരീര താപം പരിശോധിച്ച് പേരുവിവരങ്ങൾ രേഖപ്പെടുത്തി വിടുകയാണ് ചെയ്യുന്നത്. രോഗലക്ഷണം കണ്ടാൽ പ്രവേശിപ്പിക്കാൻ മംഗളൂരു ജില്ല ഗവ. വെന്റ് ലോക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. താലൂക്കാശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah virusKerala borderNipah2023Inspection force
News Summary - Nipa: Inspection force at Kerala border
Next Story