Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏഷ്യ കപ്: നാളെ...

ഏഷ്യ കപ്: നാളെ ഇന്ത്യ Vs പാകിസ്താൻ

text_fields
bookmark_border
asia cup 2023
cancel

കൊളംബോ: കായിക ലോകം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് ശനിയാഴ്ച കാൻഡി പല്ലേകീൽ സ്റ്റേഡിയം വേദിയാവും. ഏഷ്യ കപ് ഗ്രൂപ് എ മത്സരത്തിൽ ശനിയാഴ്ച ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. നീണ്ട ഇടവേളക്കു ശേഷം ഏകദിനത്തിൽ അയൽക്കാർ വീണ്ടും മുഖാമുഖം വരുമ്പോൾ പാകിസ്താൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരാണ്.

ഇന്ത്യയാവട്ടെ ഏകദിന ലോകകപ്പിന് വേദിയാവാനുള്ള ഒരുക്കത്തിനിടെ വന്നെത്തിയ ഏഷ്യ കപ്പിൽ കിരീടം നേടാനുറച്ചാണ് എത്തിയിരിക്കുന്നത്. മുൾത്താനിൽ നടന്ന ആദ്യ കളിയിൽ ആതിഥേയരായ പാകിസ്താൻ നേപ്പാളിനെതിരെ വൻ ജയം നേടിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ശനിയാഴ്ചത്തേത് ആദ്യ മത്സരമാണ്. 2019ലാണ് ഇരു ടീമും അവസാനമായി ഏകദിനത്തിൽ മുഖാമുഖം വന്നത്. അന്ന് മഴനിയമപ്രകാരം 89 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsAsia Cup 2023
News Summary - Asia Cup-India vs Pakistan on saturday
Next Story