Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightഐക്യ വിളംബരം...

ഐക്യ വിളംബരം അഞ്ച് വളയങ്ങൾ

text_fields
bookmark_border
ഐക്യ വിളംബരം അഞ്ച് വളയങ്ങൾ
cancel
camera_alt

ഈഫൽ ടവറിൽ സ്ഥാപിച്ച ഒളിമ്പിക് വളയങ്ങളുടെ രാത്രിദൃശ്യം 

ഒളിമ്പിക്സിന്റെ ചിഹ്നമാണ് ഒളിമ്പിക് വളയങ്ങൾ. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പിയറി ഡി കൂബർട്ടിൻ ആദ്യമായി സൃഷ്ടിച്ച രൂപകൽപനയെ അടിസ്ഥാനമാക്കിയുള്ള ലോക മഹാ കായികോത്സവത്തിന്റെ ആഗോള പ്രാതിനിധ്യമായി തുടരുന്നു. വലത്തോട്ട് നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ നിറങ്ങളിൽ പരസ്പരം ബന്ധിപ്പിച്ചവയാണ് വളയങ്ങൾ. ഐക്യത്തിന്റെ പ്രതീകമായി ഇവ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓഷ്യാന, അമേരിക്കൻ വൻകരകളെ പ്രതിനിധാനം ചെയ്യുന്നു. 1913ൽ ആദ്യമായി അവതരിപ്പിച്ച വളയങ്ങൾ 1920ലെ അന്റ്വേർപ് ഗെയിംസിലൂടെയാണ് ഒളിമ്പിക്സിൽ അരങ്ങേറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Paris Olympics 2024
News Summary - Five Rings of Unity
Next Story