Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ: അന്തിമ...

ഐ.പി.എൽ: അന്തിമ തീരുമാനം ഉടൻ

text_fields
bookmark_border
ഐ.പി.എൽ: അന്തിമ തീരുമാനം ഉടൻ
cancel

ന്യൂഡൽഹി: ലോക്ഡൗൺ സംബന്ധിച്ച് സർക്കാറിെൻറ പ്രഖ്യാപനത്തിനു പിന്നാലെ ഐ.പി.എല്ലി െൻറ ഭാവി തീരുമാനിക്കുമെന്ന് ബി.സി.സി.ഐ. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 29ൽനിന ്ന് ഏപ്രിൽ 15ലേക്ക് മാറ്റിവെച്ച ഐ.പി.എൽ സീസൺ റദ്ദാക്കാനാണ് കൂടുതൽ സാധ്യത.

ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെങ്കിലും ഒഡിഷ, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതോടെ ഐ.പി.എൽ മത്സരങ്ങൾ മുടങ്ങുമെന്ന് ഉറപ്പായി. എങ്കിലും പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക പ്രഖ്യാപനം വരെ അന്തിമ തീരുമാനത്തിന് കാത്തിരിക്കാമെന്നാണ് ബോർഡ് തീരുമാനം.

റദ്ദാക്കാനും മാറ്റിവെക്കാനും സാധ്യതയുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർ അടച്ചിട്ട വേദിയിൽ മത്സരം നടത്താമെന്ന നിർദേശവുമായി രംഗത്തുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു തീരുമാനത്തിന് ബോർഡ് തയാറാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLmalayalam newssports newsCricket News
News Summary - IPL: Final decision soon -sports news
Next Story