Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right10 േജാലികൾ എ.ഐക്ക്...

10 േജാലികൾ എ.ഐക്ക് തൊടാനാകില്ല -ഫോബ്സ്

text_fields
bookmark_border
robot
cancel

നിർമിത ബുദ്ധി പകരംവെക്കാനോ പരിക്കേൽപിക്കാനോ കഴിയില്ലെന്ന്, പ്രശസ്ത ബിസിനസ് മാസിക ഫോബ്സ് ചൂണ്ടിക്കാട്ടുന്ന 10 തൊഴിൽ മേഖലകൾ ഇവയാണ്

1. ലീഡർഷിപ് ജോലികൾ: ദാർശനികത, തന്ത്രപരമായി ചിന്തിക്കൽ-തീരുമാനമെടുക്കൽ, പ്രചോദനം, ടീമിനെ സൃഷ്ടിക്കാനുള്ള കഴിവ്, മൂല്യത്തിലധിഷ്ഠിതമായ സംവിധാനം വികസിപ്പിക്കൽ തുടങ്ങി ഒരു ലീഡർക്കുവേണ്ട കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിർമിത ബുദ്ധിക്ക് പരിമിതിയുണ്ട്.

2. ക്രിയേറ്റിവ് ജോലികൾ: സംഗീതജ്ഞർ, എഴുത്തുകാർ തുടങ്ങി മനുഷ്യ സർഗാത്മകതയിൽ ഊന്നിയുള്ള ജോലികൾ പൂർണാർഥത്തിൽ നിർവഹിക്കാൻ എ.ഐക്ക് കഴിയില്ല.

3. സർഗാത്മകമായ പ്രശ്‌ന പരിഹാരങ്ങൾ: പുതിയതും സങ്കീർണവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജോലികൾക്ക് വിമർശനാത്മകത, വിശകലന സിദ്ധി, സർഗാത്മകത തുടങ്ങിയവ ആവശ്യമാണ്.

ഡേറ്റ വിശകലനത്തിന് കഴിയുമെങ്കിലും പ്രശ്ന പരിഹാരം എ.ഐക്ക് പ്രയാസമാണ്.

4. ആരോഗ്യ മേഖല: രോഗനിർണയത്തിലും ചികിത്സാ ശിപാർശകളിലും എ.ഐക്ക് സഹായിക്കാനാകുമെങ്കിലും ആരോഗ്യരംഗത്തെ മാനുഷിക വശങ്ങളായ വൈദ്യശാസ്ത്രപരമായ അറിവ്, മെഡിക്കൽ സംബന്ധമായ തീർപ്പ് പറയൽ, സഹാനുഭൂതി തുടങ്ങിയവക്ക് പകരമാവാൻ കഴിയില്ല.

5. ഗവേഷണവും വികസനവും: അനുമാനങ്ങൾ, ജിജ്ഞാസ, നിരന്തരമായ പരീക്ഷണങ്ങൾ എന്നിവ ആവശ്യമുള്ള ശാസ്ത്രീയ ഗവേഷണത്തിന് സഹായി ആകാമെന്നല്ലാതെ എ.ഐ പകരക്കാരനാകില്ല.

6. തെറപ്പിസ്റ്റ്, കൗൺസലർ: വൈകാരിക പിന്തുണ, തെറപ്പി, കൗൺസലിങ് എന്നിവക്ക് സഹാനുഭൂതിയും മാനുഷിക ബന്ധവും ആവശ്യമാണ്. ഇവ കൈകാര്യം ചെയ്യാനുള്ള വൈകാരിക ബുദ്ധി എ.ഐക്ക് ഇല്ല.

7. സോഷ്യൽ വർക്ക്: വൈവിധ്യമാർന്നതും പ്രവചനാതീതവുമായ മനുഷ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനാവശ്യമായ വൈകാരിക ബുദ്ധിയും ധാർമികതയുമാണ് സാമൂഹിക പ്രവർത്തകന്റെ കൈമുതൽ. ഫീൽഡിൽ ഇങ്ങനെ പെരുമാറാൻ എ.ഐക്ക് സാധ്യമല്ല.

8. പരിചാരക ജോലി: സഹാനുഭൂതിയും ക്ഷമയോടുംകൂടി പരിചരണം നൽകാൻ മാനുഷിക ഗുണങ്ങൾ തന്നെ വേണം.

9. അധ്യാപനം: ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വിദ്യാർഥിയുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും മാർഗനിർദേശം നൽകാനും കഴിയുന്നവർക്കാണ് അധ്യാപനത്തിൽ മുന്നോട്ടുപോകാൻ കഴിയുക. ഇതിൽ എ.ഐയുടെ പങ്ക് പരിമിതമാണ്.

10. നൈപുണ്യ ജോലികൾ: ഇലക്‌ട്രീഷ്യന്മാർ, പ്ലംബർമാർ, കരകൗശല വിദഗ്ധർ തുടങ്ങിയ ജോലികൾക്ക് എ.ഐ വെല്ലുവിളിയാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceForbesJob
News Summary - 10 Jobs AI Can't Touch - Forbes
Next Story