Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്ഉൗദ്...

മസ്ഉൗദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ പെടുത്തുന്നത് ചൈന തടഞ്ഞു

text_fields
bookmark_border
മസ്ഉൗദ് അസ്ഹറിനെ ഭീകരപ്പട്ടികയിൽ പെടുത്തുന്നത് ചൈന തടഞ്ഞു
cancel

ബെയ്ജിങ്: പാകിസ്താനിലെ ജയ്ശെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ തലവൻ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽ പെടുത്താനുള്ള യു.എൻ നീക്കത്തിന് വീണ്ടും വിലങ്ങിട്ട് ചൈന.

യു.എൻ രക്ഷാസമിതിയിലെ അംഗങ്ങളുടെ പൊതുസമ്മതമില്ലാതെയാണ് മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താൻ നീക്കം നടക്കുന്നതെന്ന് ചൈന ആരോപിച്ചു. 2016ൽ 17 സുരക്ഷ ജീവനക്കാർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണമുൾപ്പെടെ ഇന്ത്യയിൽ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് മസ്ഉൗദ്. മസ്ഉൗദിനെ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എപ്പോഴും തടസ്സംനിൽക്കാറുള്ളത് ചൈനയാണ്. ഇക്കാര്യത്തിൽ യു.എസും ബ്രിട്ടനും ഫ്രാൻസും ഇന്ത്യക്ക് പൂർണ പിന്തുണ നൽകുന്നു.

ഭീകരപ്പട്ടികയിൽ പെടുത്തുന്ന കാര്യത്തിൽ പാകിസ്താന് യോജിപ്പില്ലെന്നും ഇക്കാര്യത്തിൽ ഇരുകക്ഷികളും അഭിപ്രായ െഎക്യത്തിലെത്തിയാൽ പിന്തുണക്കാമെന്നുമാണ് ചൈനയുടെ വാദം. യു.എൻ രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളിലൊന്നാണ് ചൈന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamasood azharworld newsGlobal TerroristConsensusdefends
News Summary - No consensus’: China defends Masood Azhar global terrorist- World news
Next Story