Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്ട്രേലിയയിൽ...

ആസ്ട്രേലിയയിൽ കുട്ടികളെ  പീഡിപ്പിക്കുന്ന സംഘം അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

സിഡ്നി: നൂറിലേറെ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളുൾപ്പെട്ട ഏഴംഗ സംഘം പിടിയിൽ. തട്ടിക്കൊണ്ടുപോകൽ, കുട്ടികളെ പീഡിപ്പിച്ചു വിഡിയോ പകർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തി ആകെ 127 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്.

പ്രതികളിൽ ഒരാൾ പതിനെട്ടുകാരനാണ്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ഉൾപ്പെടെ 42 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അമ്പത്തിരണ്ടുകാരനും പ്രതിപ്പട്ടികയിലുണ്ട്. പിടിയിലായ വനിതകളിൽ നാലു പേരും 17നും 29നും ഇടയിൽ പ്രായമുള്ളവരാണ്. 

2014നും 2016നും ഇടയിലാണ് സംഭവം നടന്നത്.  രാജ്യത്ത് ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടു മാപ്പുചോദിക്കുമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് കേസിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiarape caseworld newsmalayalam newsaccused
News Summary - AUSTRALIAN POLICE FILE OVER 100 SEX ABUSE CHARGES AGAINST 7 PEOPLE-World news
Next Story