വർഗീസ് തോമസ്

ബഹ്റൈൻ പ്രവാസിയായിരുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി

മനാമ: 41 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിലേക്ക് മടങ്ങിയ പത്തനംതിട്ട സ്വദേശി നിര്യാതനായി. തിരുവല്ല വെമ്പാല ചെറിയത്തുംമൂട്ടിൽ വർഗീസ് തോമസ് (72) ആണ് മരിച്ചത്.

കുറച്ചുനാൾ അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വെമ്പാല സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ: സൂസൻ വർഗീസ്. മക്കൾ: സുജു വർഗീസ്, സുജിത വർഗീസ്, സുനിത വർഗീസ്, സുബിത വർഗീസ്, സിജു വർഗീസ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.