പ്രവാസ ജീവിതം മതിയാക്കി പോകുന്ന ഒ.െഎ.സി.സി ദേശീയ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് കൊല്ലം ജില്ല കമ്മിറ്റിയുടെ ഉപഹാരം നൽകുന്നു

യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന ഒ.ഐ.സി.സി നാഷനൽ ജനറൽ സെക്രട്ടറിയും കൊല്ലം ജില്ല കമ്മിറ്റിയുടെ ചുമതലക്കാരനുമായ പ്രേംസൺ കായംകുളത്തിന് കൊല്ലം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മംഗഫിലെ അദ്ദേഹത്തിെൻറ വസതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ കൊല്ലം ജില്ല കമ്മിറ്റി പ്രസിഡൻറ് സൈമൺ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി മനോജ് ചണ്ണപ്പേട്ട ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതം പറഞ്ഞു. സെക്രട്ടറി ബിജു ജോർജ്, ട്രഷറർ ജോർജി ജോർജ്, മനോജ് പുയപ്പള്ളി എന്നിവർ സംസാരിച്ചു. പ്രേംസൺ കായംകുളം നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.