എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു

ദോഹ: മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറിയും മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.പി. ഉണ്ണികൃഷ്ണന്റെ വേർപാടിൽ കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചെറിയ പ്രായത്തിൽ ലീഗ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുകയും പാർട്ടിയുടെ ദലിത് മുഖമായി വളർന്നു വരുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. അടിസ്ഥാന വർഗത്തിന്റെ ഉന്നമനത്തിനായി മരണം വരെ കർമനിരതനായിരുന്ന എ.പി. ഉണ്ണികൃഷ്ണൻ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവാണ്. ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, ശരീഫ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.