പരമേശ്വരൻ

പരമേശ്വരെൻറ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി പാലശ്ശേരി പരമേശ്വരെൻറ (60) മൃതദേഹം നാട്ടിലെത്തിച്ചു.

20 വർഷമായി റുവൈദയിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന പരമേശ്വരൻ ജൂലൈ 31നാണ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണത്. വളരെ വൈകിയും പരമേശ്വരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനാൽ സ്പോൺസർ അന്വേഷിച്ചുപോവുകയായിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് കൃഷിയിടത്തിൽ മരിച്ചനിലയിൽ പരമേശ്വരനെ കണ്ടെത്തിയത്. ഭാര്യ: രാധ. മക്കൾ: ദിലീപ്, മൃദുല. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.