നവോദയ സഫ ഏരിയ കൺവെൻഷൻ റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു

നവോദയ കൺവെൻഷനുകൾക്ക് തുടക്കമായി

ജിദ്ദ: ജിദ്ദ നവോദയ യൂനിറ്റ് തലം മുതൽ സെൻട്രൽ കമ്മിറ്റി വരെയുള്ള വിവിധ കൺവെൻഷനുകൾക്ക് തുടക്കമായി. 74 യൂനിറ്റുകളുടെയും 12 ഏരിയ കമ്മിറ്റികളുടെയും കൺവെൻഷനുകളാണ് നടക്കുന്നത്. ഡിസംബറിൽ സെൻട്രൽ കമ്മിറ്റിയുടെ കൺവെൻഷനോടെ ഇതിനു പൂർത്തീകരണമാവും. ആദ്യ കൺവെൻഷൻ സഫ ഏരിയക്ക് കീഴിൽ ഖുലൈസ് യൂനിറ്റിൽ തുടക്കമായി. യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. യോഗം നവോദയ സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ബഹറുദ്ദീനും അനുശോചന പ്രമേയം അൻസിലും അവതരിപ്പിച്ചു. യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റഫീഖ് അവതരിപ്പിച്ചു. ഏരിയ സംഘടന റിപ്പോർട്ട് സെക്രട്ടറി മുനീർ, ഏരിയ ട്രഷറർ ലാലു വേങ്ങൂർ, മുജീബ്, ജമീൽ, അനിത് എന്നിവർ സംസാരിച്ചു. യോഗത്തിന് യൂസഫ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.

Tags:    
News Summary - Navodaya Conventions kick off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.