ശ്രീനഗർ: മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹ ജമ്മു-കശ്മീരിെൻറ ലഫ്റ്റനൻറ് ഗവർണറായി ചുമതലയേറ്റു. കേന്ദ്രഭരണ പ്രദേശമായശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇവിടെ ചുമതലയേൽക്കുന്നത്.

രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ജമ്മു-കശ്മീർ ചീഫ് ജസ്റ്റിസ് ഗീത മിത്തൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ആഗസ്റ്റ് അഞ്ച് ജമ്മു-കശ്മീരിെൻറ ചരിത്രത്തിലെ നിർണായക ദിനമാണെന്ന് സിൻഹ പറഞ്ഞു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ജി.സി. മുര്‍മു രാജിവെച്ചതിനെ തുടര്‍ന്നാണ് സിന്‍ഹയുടെ നിയമനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.