Representational Image

പോക്സോ കേസ് പ്രതിക്ക് 37 വർഷം തടവ്

മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഉഡുപ്പി അഡി. ജില്ല പോക്സോ പ്രത്യേക കോടതി 37 വർഷം തടവുശിക്ഷ വിധിച്ചു. കോട്ട സ്വദേശി സചിൻ പൂജാരിക്കാണ് (26) ശിക്ഷ.

രണ്ടു വർഷം മുമ്പ് ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി രണ്ടു ലക്ഷം രൂപയും അത്രയും തുക സർക്കാറും ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചു.

Tags:    
News Summary - 37 years imprisonment for POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.