കർണാടക തുമുകുരുവിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കെടുത്ത പരിപാടി ചെരിപ്പെറിഞ്ഞതിനെ തുടർന്ന് അലങ്കോലമായപ്പോൾ

തുമകുരുവിൽ കേന്ദ്രമന്ത്രിയുടെ പരിപാടിയിൽ ചെരിപ്പേറ്

ബംഗളൂരു: കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ ചെരിപ്പെറിഞ്ഞു. തുമകുരു സ്നേഹസംഗമ ഹാളിൽ വെള്ളിയാഴ്ചയാണ് സംഭവം. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സദസ്സിൽനിന്ന് ചെരിപ്പെറിഞ്ഞത്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് വേദിയിൽ ഭാരതാംബയുടെ പ്രതീക ചിത്രം വെച്ചിരുന്നു. ഈ ചിത്രത്തിനുനേരെയാണ് ഷൂവെറിഞ്ഞത്. അതിഥികളായി എത്തിയവർതന്നെ മന്ത്രിയെ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Tags:    
News Summary - Union Minister's program in Tumukuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.