ഷാഫി പറമ്പിൽ എം.പിക്ക് ദോഹയിൽ സ്വീകരണം

ദോഹ: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്നും മിന്നും വിജയം നേടിയ ഷാഫി പറമ്പിൽ എം.പിക്ക് പ്രവാസി പ്രവർത്തകർ ഖത്തറിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ അഞ്ച് ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ അൽ അറബ് സ്റ്റേഡിയത്തിലാണ് സ്വീകരണം.

വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിൽ ഷാഫി പറമ്പിലിനു പുറമെ, യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. കെ. പ്രവീൺ കുമാർ, ആർ.എം.പി നേതാവ് കെ. വേണു ഉൾപ്പെടെയുള്ള നേതാക്കളും ദോഹയിലെ ഐക്യ ജനധിപത്യ മുന്നണി നേതാക്കളും സാംസ്‌കാരിക പ്രമുഖരും സംബന്ധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് മാസത്തിൽ ഷാഫി പറമ്പിൽ വോട്ട് അഭ്യർഥിച്ചുകൊണ്ട് ഖത്തറിൽ എത്തിയിരുന്നു.

Tags:    
News Summary - Shafi Parambil MP to be received in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.