ബുറൈദയിലെ ഇൗത്തപ്പഴ മേളയിൽനിന്നുള്ള കാഴ്ച

മേളയിലെത്തിയ ഇൗത്തപ്പഴത്തിൽ വൻ വർധന

ബുറൈദ: ബുറൈദ ഇൗത്തപ്പഴ മേളയിലെത്തിയ ഇൗത്തപ്പഴത്തിെൻറ അളവിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇത്തവണ ഏകദേശം 2,95,544 പെട്ടി ഇൗത്തപ്പഴം വഹിച്ച 685 വാഹനങ്ങൾ മേളയിലെത്തിയതായി സംഘാടക സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഏറ്റവും കൂടുതൽ എത്തിയതും വിൽപന നടത്തിയതും 'സുകരി' എന്ന ഇനമാണ്. 70,091 പെട്ടി (2,80,364 കിലോ) സുകരി ഇൗത്തപ്പഴം മേളയിലെത്തിയിട്ടുണ്ട്. 2096 പെട്ടിയുമായി തൊട്ടടുത്ത സ്ഥാനത്ത് 'ബർഹ' ഇനമാണ്. വിനാന, റശൂദിയ, റോതാനാ, നബ്ത, സഖ്റാഅ്, അജ്വ തുടങ്ങിയ ഇനങ്ങളും മേളയിലെത്തിയിരുന്നു. വിലനിലവാരത്തിലെ സ്ഥിരത വിൽപന കൂടാൻ സഹായിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.