പ്രവാസം അവസാനിപ്പിച്ചുപോകുന്ന ബി. വിജയന് കേളി

കലാസാംസ്കാരിക വേദി യാത്രയയപ്പ് നൽകിയപ്പോൾ

ബി. വിജയന് യാത്രയയപ്പ് നൽകി

റിയാദ്: കേളി കലാസാംസ്കാരിക വേദി സനാഇയ്യ അർബഹീൻ രക്ഷാധികാരി സമിതി അംഗവും ഏരിയ വൈസ് പ്രസിഡൻറും ഒവൈദ യൂനിറ്റ് ട്രഷറുമായ ബി. വിജയന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഏരിയ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ഏരിയ രക്ഷാധികാരി ചുമതലയുള്ള സീബാ കൂവോട്, രക്ഷാധികാരി കമ്മിറ്റിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗമായ വിജയകുമാർ, ഏരിയ ട്രഷറർ സഫറുല്ല, കമ്മിറ്റിയംഗങ്ങളായ പി.കെ. രാജൻ, മെഹറൂഫ് പൊന്ന്യം, ഒവൈദ യൂനിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ്, റെഡ് സ്റ്റാർ പ്രസിഡന്റ് സുഭാഷ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം സ്വദേശിയായ വിജയൻ കഴിഞ്ഞ 29 വർഷമായി സനാഇയ്യ അർബഹീനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 20 വർഷമായി കേളിയുടെ സജീവ പ്രവർത്തകനാണ്. വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കേന്ദ്രകമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരവും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ഉപഹാരം കൈമാറി. ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി സുകേഷ് കുമാറും ഏരിയ കമ്മിറ്റിക്ക് വേണ്ടി ജോയിൻറ് സെക്രട്ടറി സുനീർ ബാബുവും യൂനിറ്റിന് വേണ്ടി പ്രസിഡൻറ് ഉണ്ണികൃഷ്ണനും ഫലകങ്ങൾ സമ്മാനിച്ചു. അബ്ദുൽ നാസർ, സെയ്തലവി, ഉമർ പട്ടാമ്പി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. പി.കെ. ഗഫൂർ ഷാൾ അണിയിച്ചു. ഏരിയ ജോയിൻറ് സെക്രട്ടറി സുനീർ ബാബു സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - farewell given to B Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT