സൗദി ആലപ്പുഴ സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ

സൗദി ആലപ്പുഴ സ്പോര്‍ട്സ് അസോസിയേഷന്‍ നിലവില്‍ വന്നു

ജുബൈൽ: സൗദി അറേബ്യയിലെ ആലപ്പുഴ ജില്ല നിവാസികളുടെ കായിക സംഘടനയായ സൗദി -ആലപ്പി സ്പോര്‍ട്സ് അസോസിയേഷന്‍ നിലവില്‍ വന്നു. പ്രതിഭാശാലികളായ കായികതാരങ്ങളെ കണ്ടെടുക്കുകയും പരിശീലനം നല്‍കുകയും വിവിധ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയുമാണ്‌ സംഘടനയുടെ ലക്ഷ്യം. ക്രിക്കറ്റ്, ഫുട്ബാള്‍, വോളിബാള്‍, ബാഡ്‍മിൻറണ്‍, നീന്തല്‍, അത്‍ലറ്റിക്സ് തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ സംഘടന ശ്രദ്ധ പതിപ്പിക്കുന്നു. ഡിസംബര്‍ മുതല്‍ ദമ്മാമില്‍ ആലപ്പി പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഭാരവാഹികളായി നിറാസ്, ബാലു (രക്ഷാധികാരി), സിറാജ് ആലപ്പി (പ്രസി.‌), കണ്ണന്‍ (വൈ. പ്രസി.), സുധീര്‍ (ജന. സെക്ര.), നൗഫല്‍, അനീഷ് (ജോ. സെക്ര.), ടി.എം. സിയാദ് (ട്രഷ.‍), ഗോപിഷ് (മീഡിയ കോഒാഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.