ഇംഗ്ലണ്ടിൽ ചർച്ചിലിെൻറ പ്രതിമക്കുനേരെ അതിക്രമം

ലണ്ടൻ: ജോർജ് േഫ്ലായ്ഡ് കൊലയെ തുടർന്ന് ലോകമെമ്പാടും പടരുന്ന വംശീയവിരുദ്ധ പോരാട്ടത്തിെൻറ ഭാഗമായി ഇംഗ്ലണ്ടിൽ നടന്ന പ്രക്ഷോഭത്തിനിടെ, രാജ്യത്തിെൻറ മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിെൻറ പ്രതിമക്കുനേരെ അതിക്രമം. വെസ്റ്റ്മിൻസ്റ്ററിലാണ് സംഭവം.

പാർലമെൻറ് സ്ക്വയറിലുള്ള പ്രതിമക്കു താഴെ പെയിൻറ് ഉപയോഗിച്ച് ‘വംശീയവാദിയായിരുന്നു’ എന്ന് എഴുതി. ചർച്ചിലിനെതിരെ മുദ്രാവാക്യവും മുഴക്കി. പ്രതിമ തകർക്കുന്നത് തടയാൻ നേതാക്കൾ ഇടപെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Tags:    
News Summary - england update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.