പ്രവാസി വെൽഫെയർ അസീസിയ ഏരിയ സമ്മേളനത്തിൽ

ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി സംസാരിക്കുന്നു.

പ്രവാസി വെൽഫെയർ ഏരിയ സമ്മേളനം

റിയാദ്: പ്രവാസി വെൽഫെയർ അസീസിയ ഏരിയ സമ്മേളനം ഗ്രേറ്റ്‌ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു. ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഒലയാൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. സാമൂഹികനീതി, സാഹോദര്യം, നവ ജനാധിപത്യം എന്നിവയിൽ ഊന്നിയ പാർട്ടിയുടെ പ്രവർത്തനശൈലിയും നയനിലപാടുകളും വിശദീകരിച്ചു.

അരികുവത്കരിക്കുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് അൽ ഫൽവ ഗാനം ആലപിച്ചു.

പ്രവാസി വെൽഫെയർ റിയാദിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി അംഗം അഷ്‌റഫ്‌ കൊടിഞ്ഞി വിശദീകരിച്ചു. പത്തിലധികം പേർക്ക് പുതിയ അംഗത്വവിതരണം നടത്തി. യൂനിറ്റ് സെക്രട്ടറി ഷബീർ അഹ്മദ് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം റിഷാദ് എളമരം നന്ദിയും പറഞ്ഞു. മൊയ്തു ഇരിട്ടി, റഈസ് കവ്വായി, ശുനൈബ്, ശരീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Pravasi Welfare Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.