ഹാട്രിക്കോടെ 2020 തുടങ്ങി ക്രിസ്റ്റ്യാനോ; യുവൻറസിന് തകർപ്പൻ ജയം

റോം: ഇറ്റാലിയൻ ലീഗിൽ ഗോളടി മേളവുമായി ക്രിസ്റ്റ്യാനോ. പോർച്ചുഗീസ് താരം നേടിയ  ഹാട്രിക്കിെൻറ കരുത്തിൽ കഗ്ലിയാരിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് യുവൻറസ് തക ർത്തു. സീരി എയിൽ മറ്റൊരു സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച് വീണ്ടും അരങ്ങേറിയ ദിനത്തിലായിരുന്നു തുടരെ ഗോളുകളുമായി ക്രിസ്റ്റ്യാനോ കളം നിറഞ്ഞത്.

ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം കഗ്ലിയാരി പ്രതിരോധത്തിനു സംഭവിച്ച പിഴവിൽനിന്നായിരുന്നു 49ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഗോൾ. 67ാം മിനിറ്റിൽ ഗോളിയെ കബളിപ്പിച്ച് വീണ്ടും സ്കോർ ചെയ്ത താരം കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ മൂന്നാമതും വല ചലിപ്പിച്ച് ഹാട്രിക് പൂർത്തിയാക്കി.

അർജൻറീന താരം ഗൊൺസാലോ ഹിഗ്വെയ്ൻ യുവൻറസിനായി നാലാം ഗോൾ നേടി. ഇബ്രാഹിമൊവിച്ച് എ.സി മിലാൻ ജഴ്സിയിൽ എത്തിയ മത്സരം ഗോൾരഹിത സമനിലയിൽ കുരുങ്ങി.
Tags:    
News Summary - cristiano ronaldo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.