Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

തുടക്കം
പന്തുരുളട്ടെ!ലോകം ഒരു പന്തിലേക്ക് ചുരുങ്ങുക എന്ന വാക്യം ഇന്ന് ഒരു ക്ലീഷേയാണ്. പക്ഷേ, അതൊരു...
access_time 14 Nov 2022 5:05 AM
ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വയസ്സിൽ വീട് പോലും നഷ്ടപ്പെട്ടയാളാണ് ഞാൻ -റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 10:50 AM
നാർകോ ഫുട്ബാൾ; രണ്ടു എസ്കൊബാറുമാരും തമ്മിൽ എന്താണ് ബന്ധം? -കൊളംബിയയുടെ സോക്കർ ചരിത്രം
പാബ്ലോ എസ്കൊബാർ. ആന്ദ്രേ എസ്കൊബാർ. കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലത്ത് ആ രാജ്യത്ത് ജീവിച്ച രണ്ടു പേർ. ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയായ പാബ്ലോ, കൊളംബിയൻ ഫുട്ബാളിനെ നട്ടുവളർത്തിയവരിലൊരാളാണ്. രണ്ടാമത്തെയാൾ പാബ്ലോ നട്ടുവളർത്തിയ നാർകോ ഫുട്ബാളിശന്റ ഇരയും. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാലറികളിൽ ഒരേസമയം ആവേശവും കണ്ണീരും സമ്മാനിച്ച കൊളംബിയയുടെ സോക്കർ ചരിത്രം ഈ രണ്ട് ദുരന്തനായകരിലൂടെ ഓർക്കുന്നു.
access_time 11 Nov 2022 10:58 AM
ആഫ്രിക്ക വരുന്നു; നിരാശയുടെ ചരിത്രം ഖത്തറിൽ മാറ്റിയെഴുതാൻ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർഭാഗ്യത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കാൽപന്ത് ആരാധകർ
access_time 10 Nov 2022 10:03 AM
നോട്ട് നിരോധനം അമേരിക്കൻ ചാരപദ്ധതിയോ?; രാജ്യത്തിന് അത് നൽകിയതെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏർപ്പെടുത്തിയ നോട്ട് നിരോധനം ആറു വർഷം പിന്നിടുകയാണ്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500,1000 രൂപ നോട്ടുകൾ, ഒരു മുന്നറിയിപ്പും നൽകാതെ പിൻവലിച്ചത്. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ സാമ്പത്തിക ദുരന്തം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ടു. ഇതുവഴി ഇന്ത്യയിലെ മൊത്തം കറൻസിയുടെ ഏകദേശം 86 ശതമാനം (16.6 ലക്ഷം കോടി) ആണ് നിരോധിക്കപ്പെട്ടത്. ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനും ജേണലിസ്റ്റും ഗ്രന്ഥകാരനും വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ പീറ്റർ കോയിനിങ് മോദിയുടെ നോട്ട് നിരോധനത്തെ 21ാം നൂറ്റാണ്ടിലെ ധനസംബന്ധമായ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്.
access_time 29 Dec 2022 10:11 AM
കാണാം, ചരിത്രവും കാൽപന്തും ചേരുന്ന സിനിമകൾ
ഇൗ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയതും ചലച്ചിത്രമെന്ന മാധ്യമത്തെ പ്രശംസനീയമായ രീതിയില്‍ ഉപയോഗിച്ചതുമായ ചില സോക്കർ സിനിമകളിലൂടെ ഒരു ഡ്രിബ്ലിങ്.
access_time 8 Sept 2023 4:31 AM
മഴയെനിക്ക് ഒരു നല്ല കുളിരോർമയല്ല: രജനി പാലാമ്പറമ്പിൽ സംസാരിക്കുന്നു
കേരളത്തിലെ ദലിത് സ്ത്രീ ജീവിതം എന്താണെന്നതിന്റെ പരിച്ഛേദമാണ് എഴുത്തുകാരി രജനി പാലാമ്പറമ്പിൽ എഴുത്തിലൂടെ വരച്ചിടുന്നത്. എങ്ങനെയൊക്കെയാണ് താനും തന്റെ സമൂഹവും ബഹിഷ്കൃതരാവുന്നത് എന്നതിന്റെ ചിത്രം. കേരളത്തിലെ സിവിൽ രാഷ്ട്രീയം എവിെടയൊക്കെയാണ് പിന്നിലായി പോകുന്നത് എന്നുകൂടി ഇൗ സംഭാഷണം വ്യക്തമാക്കുന്നു.
access_time 7 Nov 2022 5:17 AM
നവസമൂഹ സൃഷ്ടിയുടെ പ്രതിസന്ധികള്‍
''സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്ന് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ എഴുതുന്നു.
access_time 7 Nov 2022 5:18 AM
ജനകീയ പ്രക്ഷോഭങ്ങൾ ജനങ്ങൾക്ക് നൽകുന്നത്
സംസ്ഥാനത്ത് അത്യുജ്ജ്വലമായ നിരവധി ജനകീയ സമരങ്ങളുണ്ടായി. എന്നാൽ, അവ രാഷ്ട്രീയ സമരങ്ങളുടെ തലത്തിലേക്ക് കടന്നുവോ? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല? സിവിൽ പൊളിറ്റിക്സ് ഇങ്ങനെ തുടർന്നാൽ മതിയോ? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനും 'ഭൂമി, ജാതി, ബന്ധനം' എന്ന കൃതിയുടെ രചയിതാവുമായ ലേഖകന്റെ വിശകലനം.
access_time 7 Nov 2022 5:19 AM
കാന്നബിസ്
ഓട്ടോറിക്ഷയില്‍നിന്നിറങ്ങിയ ഡെലീഷ്യ ഇടംവലം നോക്കിയില്ല, വീര്‍ത്തുകെട്ടിയ മുഖവുമായി നേരെ മുറിക്കകത്തേക്ക് ഓടിക്കേറി. അടഞ്ഞ വാതിൽപുറത്തുനിന്ന് ദേവസ്സി നൂറായിരം ചോദ്യങ്ങള്‍ വീശി. എല്ലാത്തിനും അകത്തെ മൗനം ഉത്തരം പറഞ്ഞു. | ചിത്രീകരണം: ചിത്ര എലിസബത്ത്
access_time 29 Dec 2022 9:42 AM
ജനകീയ സമരങ്ങളിലെ ജനവും രാഷ്ട്രീയവും
''ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക'' എന്ന് സാമൂഹിക പ്രവർത്തകനും ജനകീയ സമരങ്ങളുടെ ചരിത്രകാരനുമായ ലേഖകൻ വാദിക്കുന്നു.
access_time 7 Nov 2022 5:19 AM
പച്ചമീൻ (ഉണങ്ങിയത്)
അരികിലുറങ്ങുന്നൂ മീൻ വലിയൊരെണ്ണം. പച്ചകുത്തുമുച്ചസൂര്യൻ നെറ്റിമേൽ. ...
access_time 7 Nov 2022 5:44 AM
ജനങ്ങൾ സമരം ചെയ്യുന്നത് എന്തുകൊണ്ട്?
സംസ്ഥാനത്ത് അങ്ങോളമിേങ്ങാളം ബദൽ രാഷ്ട്രീയത്തിന്റെ സ്വഭാവമുയർത്തി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഈ സമരങ്ങൾക്കും ബദൽ രാഷ്ട്രീയത്തിനുമെതിരെ എതിർപ്പ് പല കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. സമരങ്ങൾ അട്ടിമറിക്കപ്പെടുന്നു, സമരങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ മുതൽ അതിൽ പങ്കെടുക്കുന്ന വ്യക്തികളെക്കുറിച്ചു വരെ ആക്ഷേപമുയരുന്നു. എന്താണ് ഈ സമരങ്ങൾ ഉയർത്തുന്ന രാഷ്ട്രീയവും പ്രസക്തിയും? ചിന്തകനും നിരവധി സമരങ്ങളിൽ പങ്കാളിയുമായ ലേഖകൻ വിശകലനംചെയ്യുന്നു.
access_time 7 Nov 2022 5:18 AM
ഞാനും ഞാനേ
രാവിലെ ഞാനെന്നെയുണര്‍ത്തി യെണീപ്പിച്ചുമ്മറ വാതില്‍ തുറപ്പിച്ചു. ഞാനെന്നിലിരിക്കെക്കണ്ടേന്‍ ...
access_time 7 Nov 2022 5:43 AM