Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

മേഘംപോലെ ഒരു കവി
നവംബർ 24ന് വിടവാങ്ങിയ, സമകാലിക സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളും ജർമൻ കവിയുമായ ഹൻസ് മാസ് എൻസെൻസ്ബെർഗറെ ഒാർമിക്കുകയാണ് കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ഒപ്പം, എൻസെൻസ്ബെർഗറുടെ കവിതയുടെ മൊഴിമാറ്റവും.
access_time 5 Dec 2022 1:30 AM GMT
മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പന്ത്രണ്ടാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 5 Dec 2022 1:00 AM GMT
അനുഭവങ്ങൾ, കാഴ്ചകൾക്കുമപ്പുറം
സ്വീഡിഷ് ചലച്ചിത്രകാരൻ ഇൻഗമർ ബെർഗ്മാനെ മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തന്റെ 89ാം വയസ്സിൽ മരണത്തിന്...
access_time 4 Dec 2022 8:57 AM GMT
ഫേക്ക് ഐഡി
അല്ലെങ്കിൽ ഒരു ആവറേജ് ഭോജ്പുരി നടനെ ഇവിടെ ആർക്കാണ് ഒറ്റനോട്ടത്തിൽ...
access_time 29 Dec 2022 9:47 AM GMT
ഉത്തരോത്തര -കാലം
തഥാഗതൻ മടങ്ങിയപ്പോൾഞാൻ റദ്ദ് ചെയ്ത കാലമായ്ത്തീർന്നു പക്ഷേ, കാലംപോലെ ഭയപ്പെട്ടത് ...
access_time 28 Nov 2022 3:15 AM GMT
ചൂട്
കല്ലുബെഞ്ചിലുറങ്ങുന്ന വൃദ്ധപണ്ട് കണ്ടിട്ടില്ലാത്ത അവളുടെ ആരോ ആണെന്നവൾക്കു തോന്നി ...
access_time 28 Nov 2022 2:00 AM GMT
ഹോട്ടൽ രാജഗോപാൽ
കലവറയിൽ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട്, അതിലാണ് പക്കിയുടെ ഉറക്കം. രാജഗോപാലിന്റെ അടുക്കളയെ വിളിച്ചെഴുന്നേൽപിക്കുന്നതും അയാൾതന്നെ. വെളുപ്പിന് മൂന്നു മണിക്ക്. സാമ്പാറിന്റെ പണി ആദ്യം തുടങ്ങും. വിറകിന് തീപിടിച്ച് അടുപ്പ് എഴുന്നേറ്റുനിൽക്കാറാകുമ്പോൾ മണി നാലാകും. നാലരയാകുമ്പോൾ, ഹെർക്കുലീസ് സൈക്കിളിൽ, ദോശപ്പാച്ചനെയും ലോഡു വെച്ച് മീശാന്റെ ഒരു വരവുണ്ട്. ആ നേരത്തുതന്നെ കുളിച്ച് വെടിപ്പായി രാജഗോപാലനും പാഞ്ഞെത്തും. | ചിത്രീകരണം: സുരേഷ് കുമാർ
access_time 29 Dec 2022 9:45 AM GMT
പൂർവ്വം
മഴയിൽ നനഞ്ഞു തൂങ്ങിയ വയ്ക്കോലുകളിൽ കൂണുകൾ മുളച്ചു പൊങ്ങി പുതുമയുടെ സുഗന്ധം അടുക്കള...
access_time 28 Nov 2022 1:45 AM GMT
ഈയത്തിലെഴുത്ത്
ഞാൻ ഞാനെന്നെഴുതിയെഴുതി നീ...നീയെന്നായി പിന്നെ അവൻ അവനെന്നായി വായിക്കുക ...
access_time 28 Nov 2022 1:45 AM GMT
മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പതിനൊന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 28 Nov 2022 1:16 AM GMT
അധികാരത്തിന്റെ നിഗൂഢമായ കളിയരങ്ങ്‌
അഞ്ചരപ്പതിറ്റാണ്ട് മുമ്പ് എൻ.പി. മുഹമ്മദ് എഴുതിയ'ഹിരണ്യകശിപു' എന്ന നോവൽ ഇന്നും എന്തുകൊണ്ട് വായിക്കപ്പെടണം? പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന നോവൽ ''അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ്'' എന്ന് നിരൂപകൻകൂടിയായ ലേഖകൻ വാദിക്കുന്നു.
access_time 21 Nov 2022 5:32 AM GMT
ചെല്ലമ്മചരിതം
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു. ''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി. | ചിത്രീകരണം: ജിനേഷ് ബാബു കെ.
access_time 29 Dec 2022 9:44 AM GMT
നീലിം കുമാറിന്റെ കവിതകള്‍
അസമിലെ ശ്രദ്ധേയനായ കവി നീലിം കുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുമാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ എഴുതുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ എട്ടു കവിതകൾ മൊഴിമാറ്റുന്നു.
access_time 21 Nov 2022 5:39 AM GMT
ആൺമീയം
ഒറ്റനക്ഷത്രവെട്ടത്തിരികെട്ടുപോകാതെ കാറ്റത്ത് തത്തിനിൽക്കുന്ന രാത്രിയിൽ പൊട്ടുവീണൊരു മേശ...
access_time 21 Nov 2022 5:41 AM GMT